The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
Labor, Living, and the Celebrat ion of Life: A Deep Biblical Explorat ion
From the very first pages of Genesis to the closing vision in Revelation, the Bible presents a beautifully unified picture of human life. It doesn’t treat work, daily living, and celebration as separate compartments, but as parts of a single, meaningful rhythm designed by God.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
ആപ്പാകുന്ന 'ലോൺ' ആപ്പുകൾ
ജോബി ബേബി
അമിത പലിശയും കുറഞ്ഞ തിരിച്ചടവ് കാലാവധിയുമാണ് ലോൺ ആപ്പുകളുടെ മുഖമുദ്ര. വായ്പ തരുമ്പോൾ പറഞ്ഞ പലിശ പിന്നീട് മൂന്നും നാലും ഇരട്ടിയായി ഉയരും. പതിനായിരം വാങ്ങിയവരുടെ കടം ലക്ഷങ്ങളിലേക്ക് നീങ്ങും. പണം വാങ്ങി ചെലവഴിച്ചവർ ഇത് നൽകാൻ നിർബന്ധിതരാകും. കൂടുതൽ വ്യക്തി വിവരങ്ങൾ കൈമാറാൻ തയാറുള്ളവർക്ക് വായ്പാ പരിധി ഉയർത്തി നൽകുന്ന ആപ്പുകളുമുണ്ട്. തിരിച്ചടവ് ഒരു ദിവസം വൈകിയാൽ പോലും ഭീഷണി തുടങ്ങും. മോർഫ് ചെയ്ത ചിത്രങ്ങളും വിഡിയോകളും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം ഫോണിലെ എല്ലാ കോൺടാക്ടുകളിലേക്കും സമൂഹ മാധ്യമങ്ങളിലും എത്തുമെന്നായിരിക്കും ഭീഷണി.
കാർഡ്: പരിസ്ഥിതി സൗഹൃദ ചിന്തകളിൽ നിന്ന് പ്രവർത്തനങ്ങളിലേക്ക്
റവ. ഷിബു സാമുവൽ
കാർഡിന്റെ പ്രവർത്തനങ്ങൾ വെറും വികസന പദ്ധതികളായി മാത്രം ഒതുങ്ങിയില്ല; മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധം ശക്തിപ്പെടുത്തുന്ന സാമൂഹിക ഇടപെടലുകളായും അവ മാറി. ഗ്രാമീണ സമൂഹങ്ങളുടെ പൈതൃകവും തനത് അറിവുകളും സംരക്ഷിച്ചുകൊണ്ട് ആധുനിക സുസ്ഥിര വികസന സങ്കൽപ്പങ്ങളെ പ്രായോഗികമാക്കാൻ കാർഡിന് കഴിഞ്ഞു. അതിനാൽ പരിസ്ഥിതി സംരക്ഷണവും സാമൂഹിക നീതിയും കൈകോർക്കുന്ന വികസന മാതൃകയായി കാർഡിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താം.
സ്നേഹസ്പർശം: ദൈവസ്നേഹത്തിന്റെ സാന്ത്വനസ്പർശം
റവ. എബി റ്റി. മാമ്മൻ
ഇന്ന് സമൂഹം വേഗത്തിൽ മാറിക്കൊണ്ടിരിക്കുമ്പോൾ, രോഗവും ദുരിതവും അനുഭവിക്കുന്ന മനുഷ്യർ പലപ്പോഴും ഏകാന്തതയിലേക്കും നിരാശയിലേക്കും തള്ളപ്പെടുന്നു. അത്തരം മനുഷ്യജീവിതങ്ങളിലേക്കാണ് 'സ്നേഹസ്പർശം' കരുതലിന്റെ കൈത്താങ്ങായി എത്തുന്നത്. ശരീരത്തെ മാത്രമല്ല, മനസ്സിനെയും ആത്മവിശ്വാസത്തെയും പുനരുജ്ജീവിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ പുതിയ അധ്യായമായി 'സ്നേഹസ്പർശം' മാറട്ടെ. വേദനിക്കുന്ന മനുഷ്യരിലേക്കുള്ള ദൈവസ്നേഹത്തിന്റെ സ്പർശമായി ഈ ദൗത്യം അനേകർക്ക് അനുഗ്രഹമാകട്ടെ. 'സ്നേഹസ്പർശം' എന്ന ഈ സംരംഭം, വരും തലമുറകൾക്കും സഭയുടെ ദൗത്യസാക്ഷ്യ ത്തിന്റെ പ്രചോദനമായിത്തീരട്ടെ.
പരിസ്ഥിതിക്കായി വിനയപ്പെടാം
വർഗീസ് സി. തോമസ്
രാജ്യത്തെ പാരിസ്ഥിതിക നിയമങ്ങളെ ദുർബല പ്പെടുത്തി ആരവല്ലി കുന്നുകളും പശ്ചിമഘട്ടവും ഹിമാലയവും ആൻഡമാൻസിൽ ഗോത്രസമൂഹ ങ്ങൾ താമസിക്കുന്ന കണ്ടൽ വനങ്ങളും കേരള ത്തിലെ നെൽവയലുകളും ജലമേഖലകളുമെല്ലാം വികസനത്തിനുവേണ്ടി വല്ലാതെ തുറന്നുകൊടു ക്കുമ്പോൾ ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന വരികൾ നമ്മുടെ മനസ്സു കളിലും മുഴങ്ങണം.
മിദ്ബാറും മാറായും: പരിസ്ഥിതി അടയാളങ്ങൾ
റവ. ഡോ. വി. എം. മാത്യു
ഒരു പാരിസ്ഥിതിക വീക്ഷണ കോണിൽ നിന്ന് നോക്കുമ്പോൾ സൃഷ്ടി വീണ്ടെടുപ്പിൽ സജീവ പങ്കാളിയാണെന്നും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്കുള്ളിൽ ഭൂമിക്ക് ഏജൻസിയുണ്ട് എന്നും പുനഃസ്ഥാപിത ബന്ധങ്ങളിലൂടെ രോഗശാന്തി ഉയർന്നുവരുന്നു എന്നും ഇത് തെളിയിക്കുന്നു. ഇത് പ്രകൃതിയെ നിഷ്ക്രിയ ദ്രവ്യമായി കാണുന്ന യാന്ത്രിക വീക്ഷണങ്ങളെ വെല്ലുവിളിക്കുകയും ദൈവിക പ്രവർത്തനത്തിലെ ഒരു ചലനാത്മക പങ്കാളിയായി അതിനെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു