The Malankara Sabha Tharaka is the monthly publication of the Malankara Mar Thoma Syrian Church. The publication is available in print and digital versions and is widely read by the subscribing members of the Mar Thoma Church from across the world. The magazine is subscription based and covers a wide range of relevant and contemporary themes, insightful theme-based studies, articles and news updates as well as Metropolitan's letter. Sabha Tharaka is a registered paper with the Registrar of Newspapers in India (RNI).
FAMILY BONDS BRANCHING OUT FROM THE ROOTS TO FARAWAY HORIZONS
The short story by Dhanya Raj in the Onam special issue of Madhyamam, a weekly magazine in Malayalam, titled ‘Mazhavil nirangalil Akaasham’ (The sky in rainbow colors) tells the story of the divorce of a retired couple who were also government employees.
The Malankara Sabha Tharaka is the monthly publication of the Malankara For just INRs 200, get one year of the magazine, 12 editions delivered straight to your doorstep (for Malayalam edition) or read from your favourite device (for English & Malayalam editions). No matter where you are, whether at home or on the go with your selected device, read relevant theme-based articles and get the latest updates and news. There is something for every age group.
Subscribe And Enjoy Online Unlimited Access
അബ്രഹാം മല്പാൻ: കേരളീയ നവോത്ഥാനത്തിന്റെ പുലർക്കാല വെളിച്ചം
റവ.ഡോ. മാത്യു ഡാനിയേൽ
അബ്രഹാം മല്പാൻ്റെ നവീകരണ സംരംഭങ്ങളെ എങ്ങനെയാണ് വിലയിരുത്തുക? നവീകരണ കർത്താക്കൾ പാശ്ചാത്യ സഭയിലായിരുന്നാലും പൗരസ്ത്യ സഭയിലായിരുന്നാലും കാലത്തോടു കലഹിച്ചവരാണ്. നിലവിലുള്ള വ്യവസ്ഥിതിയെക്കു റിച്ചുള്ള തീവ്രമായ വ്യഥയും അത് സൃഷ്ടിക്കുന്ന അസ്വാസ്ഥ്യങ്ങളും അവയെ അതിജീവിക്കാനുള്ള ഊർജ്ജം സംഭരിക്കലുമുണ്ട്. പുതിയൊരു യുഗത്തെ ക്കുറിച്ചുള്ള സ്വപ്നം ഒരു ധ്രുവനക്ഷത്രം പോലെ അവരെ നയിച്ചിരുന്നു. അബ്രഹാം മല്പാനെ സംബ ന്ധിച്ചും ഇതൊരു യാഥാർത്ഥ്യമാണ്.
വൈകല്യം: നാം സ്വീകരിക്കേണ്ട ഭാഷാശൈലികൾ
റവ. തോമസ് പി. കോശി
'വൈകല്യം' എന്നത് പ്രത്യേകമായ അർത്ഥങ്ങളുള്ള ഒരു വിശാലമായ പദമാണ്. ആളുകളെ വൈകല്യമു ള്ളവരായി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യത്യസ്ത സാമൂഹിക, സാംസ്കാരിക കാലഘട്ട ങ്ങൾക്കനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് അധിക്ഷേപകരമായിരുന്ന വൈകല്യം എന്ന വാക്ക് വൈകല്യമുള്ള ആളുകൾ തിരിച്ചുപിടി ക്കുകയും സമൂഹത്തിൽ സ്വീകാര്യമായ ഭാഷയായി ശക്തിപ്പെടുത്തുകയും ചെയ്തത് വൈകല്യമുള്ള അവരുടെ സമൂഹത്തെ പുനർനിർവ്വചിക്കുന്നതിനു സഹായകരമായി.
വേരുകളിൽ നിന്നും വിദൂരങ്ങളിലേക്ക് പടരുന്ന കുടുംബ ബന്ധങ്ങൾ
റവ. ആൻസൻ തോമസ്
കുടുംബ ബന്ധങ്ങളിൽ അകലം ഇന്ന് ഒരു യാഥാർത്ഥ്യവും വെല്ലുവിളിയുമാണ്. എന്നാൽ വിദൂരങ്ങൾ പുതിയ അനുഭവ ങ്ങളുടെ ലോകം തുറന്നു തരുന്നു. വ്യത്യ സ്ത സംസ്ക്കാരങ്ങളെ ഏറ്റെടുക്കാനും സാമൂഹിക, സാമ്പത്തിക പുരോഗതികൾ നേടാനും കുടുംബ ജീവിതം വ്യാപിപ്പിക്കാനും അവസരങ്ങൾ ലഭിക്കുന്നു. ചില്ലകൾ പൂത്തു തളിർത്തെങ്കിൽ മാത്രമേ തായ്ത്തടിക്കും പ്രസക്തി ഉണ്ടാവുകയുള്ളൂ. സഭയ്ക്കും കുടുംബങ്ങൾക്കും പുതിയ അവബോധം ലഭിക്കാനും ഐക്യത്തിൽ വളരുവാനും കുടുംബ നവീകരണ ചിന്തകൾ ഇടയാകട്ടെ
യുവ വഴികളിൽ അനിവാര്യമായ പൊളിച്ചെഴുത്തുകൾ
റവ. ജിഷോ കെ. ഡാനിയേൽ
ധനികനും ദരിദ്രനും തമ്മിൽ നിലനിന്നിരുന്ന അന്ത രത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. തനിക്കുള്ളത് എല്ലാം ദരിദ്രർക്ക് കൊടുക്കുക എന്നതിൽ ധനവാനായ യുവാവിന് ഏറെ വിഷമം തോന്നാം. സ്വഭാവികമാണ്, കാരണം അദ്ദേഹം ഉപേക്ഷിക്കേണ്ടത് സമൂഹത്തിലെ ശ്രേഷ്ഠൻ എന്ന അംഗീകാരവും ഉന്നത പദവിയും മുഖ്യ സ്ഥാനവും കൂടിയാണ്. ശേഷം അദ്ദേഹം സകലർക്കും സമൻ ആയി മാറുകയാണ്. ഈ സമത്വ ബോധം സ്വീകരിക്കു വാൻ തയ്യാറാകുമ്പോൾ മാത്രമേ നിത്യ ജീവനിലേക്ക് പ്രവേശിക്കുവാൻ കഴിയുകയുള്ളൂ.